സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 6, ബുധനാഴ്‌ച

പച്ചകള്ളങ്ങളുടെ നീണ്ട നിരയില്‍ sk കുട്ടികള്‍


ഒരു പണ്ടിതന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു സങ്കടനയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും അസൂയ പൂണ്ട് നവബിദഇകള്‍ സ്വന്തം ആഹിറം നഷ്ട്ടപെടുതുന്ന കാഴ്ചയാണ് നാം ഇന്ന് ഒരു ദിവസവും കണ്ടുകൊണ്ടിരികുന്നത് . ആ പണ്ഡിതനെ പരാജയപെടുത്താന്‍ ഓരോ ദിവസവും പുതുതായി ഉണ്ടാക്കികൊണ്ടിരികുന്ന പച്ചകള്ളങ്ങളും സംസ്കാരശൂന്യമായ പ്രഭാഷണങ്ങളും നാം ഇന്ന് കാണുന്നു. ഒരു മനുഷ്യനെ സംബന്തിചിടത്തോളം ഏറ്റവും വലിയ മഹാ ഭാഗ്യം ആണ് ഈ ലോകത്തിനെ നേതാവ് നമ്മുടെ മുത്ത്‌ മുഹമ്മദ്‌ നബി (സ)തങ്ങളെ ഒന്ന് കാണുക എന്നത് . അതിനു ഭാഗ്യം ലബികാത്ത നമുക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ് തിരുശേഷിപുകള്‍ . കേരളത്തില്‍ ആദ്യമായിട്ട് നമുക്ക് ആ തിരു കേശം കാണാനും ബര്കത് യെടുകാനും ഭാഗ്യം ലഭിച്ചിരിക്കുന്നു . ലോകപണ്ഡിതന്‍ ആയ ബഹുമാനപെട്ട കാന്തപുരം ap അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ആണ് ഈ തിരു ശേഷിപ്പുകള്‍ ലബിചിരികുന്നത് . ഈ ഒരു കാരണം കൊണ്ട് ഈ പണ്ഡിതനെ ഇത്രയും കാലം വിമര്‍ശിച്ചവര്‍ പോലും അന്ഗീകരികുന്ന കാഴ്ച ഈ പണ്ഡിതനെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഈ പണ്ഡിതനെ ചീത്ത പറഞ്ഞു അതുകൊണ്ട് കിട്ടുന്ന കാശുകൊണ്ട് കഞ്ഞികുടിച്ചു ജീവിച്ചു പോരുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഇന്ന് അവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു രീതിയാണ്‌ തിരുശേഷിപുകളെ വ്യാജമാണ് എന്ന് പറഞ്ഞു തല്ലുക എന്നത് . എന്നാല്‍ അതില്‍ പിടിച്ചു നില്കാന്‍ കഴിയാതെ വന്ന ഈ കൂട്ടര്‍ പിന്നെ കണ്ടെത്തിയ പുതിയ വഴി ആണ് നുണകളുടെ ഗോശയാത്ര . ആദ്യം അവര്‍ പറഞ്ഞു മര്‍കസില്‍ ഒരു കേട്ട് മുടി ഉണ്ട് എന്ന് അത് മര്‍കസില്‍ വന്നു കണ്ട ലക്ഷങ്ങള്‍ക്ക് മനസ്സിലായി അത് പച്ച നുണയാണ് എന്ന് . അപ്പൊ പിന്നെ അവര്‍ ഒരു കത്തുമായി വന്നു തിരുകേശം കൊടുത്ത ആളുടെ ജെഷ്ട്ടന്‍ തന്ന കത്ത് എന്ന് പറഞ്ഞ് പത്രകാര്‍ക്ക് ഒരു കത്ത് കൊടുത്തു .അന്നുതന്നെ അവര്‍ അവരുടെ സ്ഥാപന സമ്മേളനത്തില്‍ ആ കത്ത് വായിച്ചു ആ കത്ത് വ്യജമല്ല എന്ന് അവര്‍ സ്മര്തിച്ചത് നീല മഷിയിലുള്ള ഒപ്പ് ആയിരുന്നു . അപ്പോള്‍ തന്നെ മനസ്സിലായി ആ കത്തും വ്യാജമാണ് എന്ന് കാരണം പത്രകാര്‍ക്ക് കൊടുത്ത കത്തും വായിച്ച കത്തും പരസ്പര വിരുദ്ധമായിരുന്നു പോരാഞ്ഞ് എക്സ്ട്രാ രണ്ടു പേജും അപ്പോള്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞ് അത് പിന്നീട് വിശദമായി അയച്ച കത്താണ് എന്ന് അതോടെ പിന്നെയും അവര്‍ പെട്ടു രണ്ടും ഒരേ ദിവസം അപ്പൊ അതെങ്ങനെ വന്നു എന്നായി അപ്പൊ പറഞ്ഞു അത് ഫാക്സ് അയച്ചതാണ് എന്ന് . ഫാക്സ് അയച്ച കത്തില്‍ എങ്ങനെ നീലമഷി അതോടെ ആ കത്തും വ്യാജമാണ് എന്ന് വ്യക്തമായി . പിന്നീട് പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തിയെ സനകല്‍ ഇസ്ലാമിക്‌ ഇന്റര്‍നാഷണല്‍ കന്ഫ്രെന്സില്‍ വച്ച് കണ്ടു സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഉള്ളതുകൊണ്ട് തിരുകേശം ഒറിജിനല്‍ ആയികൊല്ലനം എന്നില്ല എന്ന്. ആ വജകവും പൊളിഞ്ഞു .അങ്ങനെ ആരും സനകലില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടില്ല എന്ന് അന്യെഷണത്തില്‍ വെക്തമായി ..അങ്ങനെ നുണയുടെ ഗോഷയത്രയുമായി നവബിദ്ഇകള്‍ ഇന്ന് തലകുത്തി മറയുകയാണ്പച്ചകള്ളങ്ങളുടെ നീണ്ട നിരയില്‍ sk കുട്ടികള്‍
ഒരു പണ്ടിതന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു സങ്കടനയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും അസൂയ പൂണ്ട് നവബിദഇകള്‍ സ്വന്തം ആഹിറം നഷ്ട്ടപെടുതുന്ന കാഴ്ചയാണ് നാം ഇന്ന് ഒരു ദിവസവും കണ്ടുകൊണ്ടിരികുന്നത് . ആ പണ്ഡിതനെ പരാജയപെടുത്താന്‍ ഓരോ ദിവസവും പുതുതായി ഉണ്ടാക്കികൊണ്ടിരികുന്ന പച്ചകള്ളങ്ങളും സംസ്കാരശൂന്യമായ പ്രഭാഷണങ്ങളും നാം ഇന്ന് കാണുന്നു. ഒരു മനുഷ്യനെ സംബന്തിചിടത്തോളം ഏറ്റവും വലിയ മഹാ ഭാഗ്യം ആണ് ഈ ലോകത്തിനെ നേതാവ് നമ്മുടെ മുത്ത്‌ മുഹമ്മദ്‌ നബി (സ)തങ്ങളെ ഒന്ന് കാണുക എന്നത് . അതിനു ഭാഗ്യം ലബികാത്ത നമുക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ് തിരുശേഷിപുകള്‍ . കേരളത്തില്‍ ആദ്യമായിട്ട് നമുക്ക് ആ തിരു കേശം കാണാനും ബര്കത് യെടുകാനും ഭാഗ്യം ലഭിച്ചിരിക്കുന്നു . ലോകപണ്ഡിതന്‍ ആയ ബഹുമാനപെട്ട കാന്തപുരം ap അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ആണ് ഈ തിരു ശേഷിപ്പുകള്‍ ലബിചിരികുന്നത് . ഈ ഒരു കാരണം കൊണ്ട് ഈ പണ്ഡിതനെ ഇത്രയും കാലം വിമര്‍ശിച്ചവര്‍ പോലും അന്ഗീകരികുന്ന കാഴ്ച ഈ പണ്ഡിതനെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഈ പണ്ഡിതനെ ചീത്ത പറഞ്ഞു അതുകൊണ്ട് കിട്ടുന്ന കാശുകൊണ്ട് കഞ്ഞികുടിച്ചു ജീവിച്ചു പോരുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഇന്ന് അവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു രീതിയാണ്‌ തിരുശേഷിപുകളെ വ്യാജമാണ് എന്ന് പറഞ്ഞു തല്ലുക എന്നത് . എന്നാല്‍ അതില്‍ പിടിച്ചു നില്കാന്‍ കഴിയാതെ വന്ന ഈ കൂട്ടര്‍ പിന്നെ കണ്ടെത്തിയ പുതിയ വഴി ആണ് നുണകളുടെ ഗോശയാത്ര . ആദ്യം അവര്‍ പറഞ്ഞു മര്‍കസില്‍ ഒരു കേട്ട് മുടി ഉണ്ട് എന്ന് അത് മര്‍കസില്‍ വന്നു കണ്ട ലക്ഷങ്ങള്‍ക്ക് മനസ്സിലായി അത് പച്ച നുണയാണ് എന്ന് . അപ്പൊ പിന്നെ അവര്‍ ഒരു കത്തുമായി വന്നു തിരുകേശം കൊടുത്ത ആളുടെ ജെഷ്ട്ടന്‍ തന്ന കത്ത് എന്ന് പറഞ്ഞ് പത്രകാര്‍ക്ക് ഒരു കത്ത് കൊടുത്തു .അന്നുതന്നെ അവര്‍ അവരുടെ സ്ഥാപന സമ്മേളനത്തില്‍ ആ കത്ത് വായിച്ചു ആ കത്ത് വ്യജമല്ല എന്ന് അവര്‍ സ്മര്തിച്ചത് നീല മഷിയിലുള്ള ഒപ്പ് ആയിരുന്നു . അപ്പോള്‍ തന്നെ മനസ്സിലായി ആ കത്തും വ്യാജമാണ് എന്ന് കാരണം പത്രകാര്‍ക്ക് കൊടുത്ത കത്തും വായിച്ച കത്തും പരസ്പര വിരുദ്ധമായിരുന്നു പോരാഞ്ഞ് എക്സ്ട്രാ രണ്ടു പേജും അപ്പോള്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞ് അത് പിന്നീട് വിശദമായി അയച്ച കത്താണ് എന്ന് അതോടെ പിന്നെയും അവര്‍ പെട്ടു രണ്ടും ഒരേ ദിവസം അപ്പൊ അതെങ്ങനെ വന്നു എന്നായി അപ്പൊ പറഞ്ഞു അത് ഫാക്സ് അയച്ചതാണ് എന്ന് . ഫാക്സ് അയച്ച കത്തില്‍ എങ്ങനെ നീലമഷി അതോടെ ആ കത്തും വ്യാജമാണ് എന്ന് വ്യക്തമായി . പിന്നീട് പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തിയെ സനകല്‍ ഇസ്ലാമിക്‌ ഇന്റര്‍നാഷണല്‍ കന്ഫ്രെന്സില്‍ വച്ച് കണ്ടു സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഉള്ളതുകൊണ്ട് തിരുകേശം ഒറിജിനല്‍ ആയികൊല്ലനം എന്നില്ല എന്ന്. ആ വജകവും പൊളിഞ്ഞു .അങ്ങനെ ആരും സനകലില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടില്ല എന്ന് അന്യെഷണത്തില്‍ വെക്തമായി ..അങ്ങനെ നുണയുടെ ഗോഷയത്രയുമായി നവബിദ്ഇകള്‍ ഇന്ന് തലകുത്തി മറയുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ